Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uddhav Thackeray

ഓപ്പറേഷൻ ടൈഗർ: ആറ് ഉദ്ധവ് പക്ഷ എംപിമാർ ഷിൻഡെപക്ഷത്ത് ചേർന്നു

മുംബൈ: ശിവസേന ഉദ്ധവ് പക്ഷത്തെ ആറ് ലോക്സഭാംഗങ്ങൾ ശിവസേന ഷിൻഡെ പക്ഷത്ത് ചേർന്നു. ഇതോടെ ഉദ്ധവ് പക്ഷത്തെ പിളർപ്പ് പൂർണമായി. ഷിൻഡെയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് എംപിമാർ പാർട്ടി അംഗത്വമെടുത്തത്.

സഞ്ജയ് ദേശ്മുഖ് (യവത്‌മൽ), സഞ്ജയ് ജാദവ് (പർഭനി, സഞ്ജയ് ദിനാ പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), നാഗേഷ് പാട്ടീൽ-അഷ്ടികർ (ഹിംഗോളി), ഓംപ്രകാശ് രാജെ നിംബാൽക്കർ (ധാരാശിവ്), ഭാവുസാഹെബ് വാക്ചൗരേ (ഷിർദി) എന്നിവരാണ് ഷിൻഡെ പക്ഷത്തേക്കു കൂറുമാറിയത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷം ഒന്പതു സീറ്റുകളിൽ വിജയിച്ചിരുന്നു. ഇനി മൂന്ന് എംപിമാർ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഓപ്പറേഷൻ ടൈഗർ വിജയകരമായി പര്യവസാനിച്ചെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ പറഞ്ഞു.

രണ്ടാം തവണയാണ് ഉദ്ധവ് പക്ഷത്ത് പിളർപ്പുണ്ടാകുന്നത്. 2022ൽ അവിഭക്ത ശിവസേനയെ പിളർത്തി ഭൂരിഭാഗം എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് ഷിൻഡെ മുഖ്യമന്ത്രിയായത്.

ഉദ്ധവിന്‍റെ യോഗത്തിൽനിന്ന് വിട്ടുനിന്നു മൂന്ന് ജനപ്രതിനിധികൾ

മുംബൈ: ആറ് എംപിമാർ കൂറുമാറിയതിനു പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംഎൽഎമാരിലും ഭിന്നത.

മഹാരാഷ്‌ട്ര നിയമസഭയുടെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേർത്ത എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗത്തിൽനിന്നു മൂന്നു പേർ വിട്ടുനിന്നത് അഭ്യൂഹമുയർത്തി. എംഎൽഎമാരായ സഞ്ജയ് പോട്നിസ്, രാഹുൽ പാട്ടീൽ, എംഎൽസി സുനിൽ ഷിൻഡെ എന്നിവരാണു വിട്ടനിന്നത്.

National

സേനയിൽനിന്ന് സേനയിലേക്ക്!

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ഉദ്ധവ് പക്ഷ ശിവസേന എംപിമാർ കൂറുമാറുമെന്ന് അഭ്യൂഹം. എന്നാൽ ഇരു ശിവസേനാ വിഭാഗങ്ങളും വാർത്ത നിഷേധിച്ചു.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി)യിൽനിന്ന് നേതാക്കളെ അടർത്താൻ ഷിൻഡെ പക്ഷം രഹസ്യമായി (ഓപ്പറേഷൻ ടൈഗർ) പ്രവർത്തനം നടത്തിയെന്നാണ് റിപ്പോർട്ടുകളുണ്ടായത്. ശിവസേന (യുബിടി) എംപിമാർ ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയെന്നും വാർത്ത വന്നിരുന്നു.

എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഷിൻഡെ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം വിവാദം സൃഷ്ടിക്കുകയെന്നതാണെന്ന് ഷിൻഡെ പ്രസ്താവനയിൽ പറഞ്ഞു.

National

മേയർപദവിക്കു വിലപേശൽ; മുംബൈയിൽ അനിശ്ചിതത്വം

മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ ഭരണത്തിനായി ബിജെപിയും ശിവസേനയും (ഉദ്ധവ് താക്കറെ) അരയുംതലയും മുറുക്കിയിറങ്ങിയതോടെ വിലപേശലുമായി ചെറുകക്ഷികള്‍. മേയർ പദവി ഉറപ്പായാൽ പിന്തുണയെന്നതാണു മുഖ്യവാഗ്ദാനം.

ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുഭാഗത്തുന്നും സമ്മര്‍ദം ഉയർന്നതോടെ മേയര്‍സ്ഥാനത്തിനു വിലപേശുകയാണ് ഷിന്‍ഡെ ക്യാമ്പ്. കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം അഭിമാനപ്രശ്‌നമായാണു ബിജെപിയും എതിര്‍പക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗവും കാണുന്നത്.

227 അംഗ കൗൺസിലില്‍ കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണവേണം. 89 സീറ്റുകളില്‍ വിജയിച്ച ബിജെപിയെ ഷിന്‍ഡെ വിഭാഗം പിന്തുണച്ചാല്‍ അംഗസഖ്യ 118 ലെത്തും. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസിനും മൂന്നു സീറ്റുകളുണ്ട്.

പ്രതിപക്ഷത്താകട്ടെ ശിവസേനയ്ക്കുള്ളത് (യുബിറ്റി) 65 സീറ്റുകൾ‌. എംഎന്‍എസിയുടെ ആറ് സീറ്റുകളും എന്‍സിപിയുടെ (എസ്പി) ഒരുസീറ്റും ചേരുന്നതോടെ മൊത്തം അംഗബലം 72 ആകും. ഇതിനു പുറമേയാണ് കോണ്‍ഗ്രസിന്‍റെ 24 സീറ്റുകള്‍. എഐഎംഐഎം (8)എസ്പി (2) എന്നിങ്ങനെ മറ്റു രണ്ടുകക്ഷികളും അവശേഷിക്കുന്നുണ്ട്.

മുംബൈയുടെ മേയര്‍ ശിവസേനയില്‍ (ഷിൻഡേ) നിന്നുള്ള ഒരാളായിരിക്കണമെന്നുമെന്നു ഷിൻഡേ ക്യാന്പ് പ്രതിരിച്ചു. കാരണം, ഇതു ബാലസാഹെബിന്‍റെ (ബാല്‍ താക്കറെ) പാരമ്പര്യമാണ്. കൗൺസിലർമാർ മൂന്ന് ദിവസം ബാന്ദ്രയിലെ ഹോട്ടലിൽ കഴിയും. പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഒരുതരത്തിലുള്ള വിലപേശലിനും തയാറില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം, തങ്ങള്‍ അഭിമാനമായി കാണുന്ന മുംബൈ കോര്‍പറേഷനില്‍ ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള്‍ തുടരുകയാണ്.

ബിജെപി നേടിയത് 1,425 തദ്ദേശ സീറ്റുകൾ

മുംബൈ: മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലെ 2,869 സീറ്റുകളിൽ 1,425 ഉം സ്വന്തമാക്കിയതു ബിജെപി. മൂന്നുദശകങ്ങളായി താക്കറെ കുടുംബം കൈയടക്കിവച്ചിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരണംകൂടി സ്വന്തമാക്കിയാൽ മഹാരാഷ്‌ട്ര തദ്ദേശപ്പോരിൽ ബിജെപിക്കു സന്പൂർണ ആധിപത്യമാകും.

227 അംഗ ബിഎംസി കൗൺസിലിൽ ബിജെപിക്ക് 89 പ്രതിനിധികളുണ്ട്. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റും. എതിർപക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗം 65 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസ് ആറിടത്ത് ജയിച്ചു.

വിബിഎയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. എഐഎംഐഎം (8), എൻസിപി (3), എസ്പി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. എൻസിപി-എസ്പിക്ക് ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 151 അംഗ നാഗ്പുർ മുനിനിപ്പാലിറ്റിയിൽ ബിജെപി നേടിയത് 102 സീറ്റുകൾ. കോൺഗ്രസിനാകട്ടെ വിജയിക്കാനായത് വെറും 34 സീറ്റുകളിൽ മാത്രം. നാസിക്കിൽ ബിജെപി 72 സീറ്റുകൾ നേടി. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 26 സീറ്റും.

ശിവസേന (യുബിറ്റി) 15 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു മൂന്നു സീറ്റുകളും എൻസിപിക്കു നാലു സീറ്റുകളുമാണ് നാസിക്കിൽ.

ഛത്രപതി സംഭാജിനഗറിൽ ബിജെപി 57 സീറ്റുകൾ നേടി. ശിവസേനയ്ക്കു 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്ത മറ്റുകക്ഷികൾ 33 സീറ്റുകൾ നേടി.

മൊത്തം കണക്കെടുത്താൽ 2,869 സീറ്റുകളിൽ 1,424 എണ്ണം ബിജെപി സ്വന്തമാക്കി. ശിവസേന (399) കോൺഗ്രസ് (324) എൻസിപി (167) ശിവസേന -യുബിറ്റി (155) എൻസിപി -എസ്പി (36) എംഎൻഎസ് (13), ബിഎസ്പി (6), മറ്റ് കക്ഷികൾ 196 എന്നിവർക്കു പുറമേ 19 സ്വതന്ത്രരും ഇത്തവണ വിജയിച്ചു.

National

പാർലമെന്‍റിൽ വന്ദേമാതരം പാടുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ എംപിമാർ പാർലമെന്‍റിൽ വന്ദേമാതരം ഉറക്കെ ആലപിക്കുമെന്നും തടയാൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും പാർട്ടി തലവൻ ഉദ്ധവ് താക്കറെ.

വന്ദേമാതരവും ജയ്ഹിന്ദും പോലെയുള്ള മുദ്രാവാക്യങ്ങൾ സഭയ്ക്ക് അകത്തും പുറത്തും മുഴക്കുന്നത് പാർലമെന്‍ററി മര്യാദകൾക്ക് എതിരാണെന്ന് ഈ മാസം 24ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഓർമിപ്പിച്ചിരുന്നു.

രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരം പാടണമെന്ന് മുൻപ് ബിജെപി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നതും താക്കറെ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.

മെക്കാളെയുടെ മക്കളാണോ ബിജെപിയിലുള്ളതെന്നും ഇപ്പോഴത്തെ നിർദേശം നൽകിയ വ്യക്തിയെ ബിജെപി പാക്കിസ്ഥാനിലേക്ക് അയയ്ക്കുമോയെന്നും താക്കറെ ചോദിച്ചു.

Latest News

Corehub Up